Click to Download Ihyaussunna Application Form
 

 

കോഴിയുടെ കൊത്ത്

നേരം അര്‍ദ്ധരാത്രിയോടടുത്തിരുു. എിട്ടും അബൂലുഅ്ലുഅക്ക് ഉറക്കം വരുില്ല. എഴുറ്റ്േ മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടു. പി അതും വയ്യാതായി. എന്തും വരട്ടേയ്െ കരുതി തലയിണയില്‍ മുഖം അമര്‍ത്തി വീണ്ടും കമിഴ്് കിടു. മനസ്സ് അപ്പോഴും ഖലീഫാ ഉമറിന്റെ ദര്‍ബാറിലായിരുു. തലോള്‍ സന്ധ്യക്കു നട ആ സംഭവമായിരുു മനസ്സ് നിറയെ. തീയാളു ഓര്‍മ്മകള്‍. മുതലാളി മുഗീറത്ത്ബ്നു ശുഅ്ബയുടെ കൂടെ ഖലീഫയുടെ സിധിയിലെത്തുമ്പോള്‍ ഇങ്ങനെയാുെം സംഭവിക്കുമ്െ കരുതിയില്ല.
അഗ്നിയാരാധകനായ തനിക്ക് മദീനയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയില്ലായിരുു. മദീനയില്‍ താമസിക്കാന്‍ അന്യര്‍ക്ക് വിസയും അനുവാദവും ഖലീഫ നല്‍കിയിരുില്ല. ചിത്ര രചന, മരപ്പണി, കൊല്ലപ്പണി എിവ അറിയുത് കൊണ്ടാണ് തനിക്ക്  പ്ര ത്യേക അനുമതി ലഭിച്ചത്. മദീനയിലെത്തിയ നാള്‍ മുതല്‍ മുഗീറയുടെ സ്പോസര്‍ ഷിപ്പിലായിരുു. തൊഴില്‍ ചെയ്ത് കിട്ടു വരുമാനത്തില്‍ രണ്ട് ദിര്‍ഹം വീതം മുതലാളിക്ക് നല്‍കിയിരുു. അത് പോര്െ പറഞ്ഞാണ് മുതലാളി തയുെം കൂട്ടി ഖലീഫയുടെ അടുത്ത് ചെത്.
ഖലീഫയെക്കുറിച്ച് നല്ല ചിത്രം മാത്രമാണ് മനസ്സിലുണ്ടായിരുത്. സത്യവും നീതിയും പുലര്‍ു കാണുതിന് അക്ഷീണം ഓടി നടക്കു നീതിമാന്‍.
“എന്തേ വത്?”ഖലീഫ ചോദിച്ചു.
“ഇവനിപ്പോള്‍ വിവിധ ജോലികള്‍ ചെയ്ത് ധാരാളം കാശുണ്ടാക്കുുണ്ട്. എനിക്കിപ്പോ ഴും ദിവസം രണ്ട് ദിര്‍ഹം തോതിലാണ് തരുത്. കാലത്തിനനുസരിച്ച് അത് വര്‍ദ്ധിപ്പിക്കണം. അതിനാണ് ഞാനിവനേയും കൂട്ടി വിട്ടുള്ളത്.”
“ഇതൊക്കെ ശരിയാണോ?” ഭവ്യതയോടെ നില്‍ക്കു എാട് ഖലീഫ ചോദിച്ചു. അതേ എ മട്ടില്‍ ഞാന്‍ തലയാട്ടി. “ഇനി മുതല്‍ മാസത്തില്‍ നൂറ് ദിര്‍ഹം വച്ച് മുതലാളിക്ക് കൊടുക്കണം കേട്ടോ.” ഖലീഫയുടെ ഉത്തരവ്.
ശരി; ഞാന്‍ സമ്മതിച്ചു. സമ്മതിക്കുകയല്ലാതെ നിര്‍വ്വാഹമില്ലായിരുു. പൂര്‍ണ്ണമായും തോറ്റപോലെ അയാള്‍ക്ക് താിേ.
“ഈ തിരിച്ചടിക്ക് ഞാന്‍ പകരം ചോദിക്കും.” പ്രതികാരാഗ്നി അയാളുടെ ഉള്ളില്‍ കിടാളി. ആ ചൊവ്വാഴ്ചക്ക് മേല്‍ കൂരിരുട്ടിന്റെ മറ വ് വീഴുമ്പോള്‍ അബൂലുഅ്ലുഅ നിഷ്ഠൂരമായ ഒരു പ്രതികാരത്തിനുള്ള ഒരുക്കത്തിലായിരുു.
********
അക്കൊല്ലത്തെ ഹജ്ജിന് കഅ്ബാ ശരീഫിന്റെ അടുത്ത് ന്ി ഉമര്‍(റ) പ്രാര്‍ഥിച്ചു; “അല്ലാഹുവേ, എനിക്ക് പ്രായമേറെയായി. ആരോഗ്യം ക്ഷയിച്ചു. സ്വഹാബികള്‍ ഇസ്ലാമുമായി എല്ലാ പ്രദേശങ്ങളിലും കടു ചുെ. ഇനി വീഴ്ചകളും പോരായ്മകളും വരുതിന് മുമ്പായി എ തിരിച്ചു വിളിക്കേണമേ…. ഉടയ തമ്പുരാനെ, എനിക്ക് രക്തസാക്ഷിത്വം തരേണമേ!! എന്റെ മരണം നിന്റെ തിരുദൂതരുടെ നാട്ടില്‍ വച്ചാകേണമേ!”
കണ്ണീരിലലിഞ്ഞ ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. മരണത്തിന്റെ സൂചനയൊണം ആ രാത്രി ഖലീഫ കിനാവ് കണ്ടു.  ഉറക്കത്തില്‍ നിുണര്‍ ഒരു പുലര്‍ച്ചയില്‍…….
സ്വുബ്ഹി നിസ്കാരം കഴിഞ്ഞ് ജനങ്ങള്‍ അങ്ങിങ്ങായി ഒറ്റക്കും കൂട്ടായും ഇരുു ഖുര്‍ആനോതുു. ചിലര്‍ ദിക്ര്‍ ചൊല്ലുു. ഒലീവ് ഓയില്‍ കത്തു നെയ്തിരിയുടെ സുഖകരമായ ഗന്ധം. മഞ്ഞിന്റെ മറ ഉരുകിത്തീരാത്തതിനാല്‍ പുറത്തെ ദൃശ്യങ്ങള്‍ അ വ്യക്തമായിരുു.
ഖലീഫക്ക് എന്തോ പറയാനുണ്ട്െ മനസ്സിലാക്കി ജനങ്ങള്‍ എഴുറ്റ്േ വു അദ്ദേഹത്തിന്റെ ചുറ്റും കൂടി. “ഞാനിലെ ഒരു കിനാവ് കണ്ടിരിക്കുു.” എല്ലാവരും ആകാംക്ഷയോടെയിരിക്കെ ഖലീഫ പറഞ്ഞു: “ഒരു പൂവന്‍ കോഴി എ രണ്ടു തവണ കൊത്തി. ഇതാണ് കാഴ്ച്ച”
സ്വഹാബികള്‍ അന്യോന്യം നോക്കി. ഖലീഫ ത അതിന് വ്യാഖ്യാനം പറഞ്ഞു: “എ ന്റെ മരണം അടുത്തിട്ടുണ്ട്. അതാണിതിന്റെ പൊരുള്‍.
************
ഉറക്കമില്ലാത്ത ആ രാത്രിയില്‍ തിരിഞ്ഞും മറിഞ്ഞും കിടു മുഷിഞ്ഞ അബൂലുഅ്ലു അ പുലര്‍ച്ചക്കു മുമ്പേ എഴുറ്റുേ. കൊല്ലപ്പണിക്കാരനായ അയാള്‍ തന്റെ പണിപ്പുരയി ല്‍ ന്ി രണ്ട് തലയുള്ള ഒരു കഠാര എടുത്ത് അരയില്‍ തിരുകി ശബ്ദമുണ്ടാക്കാതെ മുറ്റത്തിറങ്ങി.
ഇരുട്ടിന്റെ മറ അപ്പോഴും നീങ്ങിയിട്ടുണ്ടായിരുില്ല. ‘ഖലീഫ ഉമര്‍ തയൊയിരിക്കും നിസ്കാരത്തിന് നേതൃത്വം നല്‍കി മുില്‍ നില്‍ക്കുക. ജനങ്ങള്‍ എത്തി ഓം സ്വഫ് ഫില്‍ സ്ഥലം പിടിക്കും മുമ്പെ ചിെരിക്കണം.’ അയാള്‍ കണക്ക് കൂട്ടി.
കൃത്യം നടത്താന്‍ കഴിയാതെ താന്‍ പരാജയപ്പെടുമോ? സംഭവം നടാലും തന്റെ ജീ വിതം തിരിച്ചു കിട്ടുമോ? തുടങ്ങിയ ചോദ്യങ്ങള്‍ അയാളുടെ മനസ്സിലൂടെ കട് പോയി.
വിചാരിച്ചത് പോലെ ഇമാമിന്റെ നേരെ പിില്‍ ചിെരുു. ഖലീഫ നിസ്കാരത്തില്‍ പ്രവേശിച്ചു കൊണ്ട് തക്ബീര്‍ ചൊല്ലിയതേയുള്ളൂ; അവന്‍ അരയില്‍ തിരുകി സൂക്ഷിച്ച കഠാര വലിച്ചൂരി. മുമ്പോട്ടാഞ്ഞു ഖലീഫയുടെ അടിവയറ്റത്തേക്കാഞ്ഞു കുത്തി; ഒല്ല ആറു തവണ.
“ആരോ എ കാുെ, അല്ലേല്‍ നായ കടിച്ചു” എ് പറഞ്ഞുകൊണ്ട് ഖലീഫ പള്ളിക്കകത്ത് മലര്‍ടിച്ചു വീണു.
അവനെ തടുക്കാന്‍ ശ്രമിച്ചവരും അല്ലാത്തവരുമായി പതിമ്ൂ പേരെ കൂടി അവന്‍ കു ത്തി. അവരില്‍ ആറുപേര്‍ പരലോകം പൂകി. രക്തം ചാലിട്ടൊഴുകിയ പള്ളിയില്‍ ന്ി ജീവനും കൊണ്ട് രക്ഷപ്പെടാന്‍ കഴിയില്ല്െ മനസ്സിലാക്കിയ ആ ദുഷ്ടന്‍ ആത്മഹത്യചെയ്യുകയും ചെയ്തു.
ശൂലമുനയില്‍ കിടാണം സ്വഹാബികള്‍ പിടഞ്ഞു കൊണ്ടിരുു. അബ്ദുറഹ്മാനിബ്നുല്‍ ഔഫ് മുാട്ട് കയറി ന്ി ഇമാമായി നിസ്കരിച്ചു. ലളിതമായി നിസ്കാരം പൂര്‍ത്തിയാക്കി. നെയ്തിരിയുടെ അരണ്ട വെളിച്ചത്തില്‍ സൂക്ഷ്മമായി ഒും ദൃശ്യമല്ലായിരുു. ഖലീഫയുടെ പൊക്കിളിനു താഴെയേറ്റ മുറിവില്‍ ന്ി രക്തം വാര്‍ാഴുകിക്കൊണ്ടിരുു. ഇടക്കിടെ ബോധം നശിച്ചു കൊണ്ടിരുു. സ്വബോധം തിരിച്ചു കിട്ടുമ്പോഴൊക്കെ സുബ്ഹി നിസ്കാരത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുു. അര്‍ദ്ധബോധത്തില്‍ തൊണ്ടയില്‍ കുരുങ്ങിയ ശബ്ദത്തില്‍ “നഅം……..”; അതെ എിങ്ങനെ ഖലീഫ പറഞ്ഞു കൊണ്ടിരുു.
ഹിജ്റാബ്ദം ഇരുപത്തിമൂാമാണ്ട് ദുല്‍ഹിജ്ജ മാസം ബുധനാഴ്ചയുടെ ആ പുലരിയി ല്‍ ഖലീഫയെ താങ്ങി എഴുല്‍േപ്പിച്ച് സ്വന്തം വസതിയിലേക്ക് കൊണ്ട്പോയി. രക്തം ഒഴുകിക്കൊണ്ടിരു ആ മുറിവുകളില്‍ കൈവെള്ള പൊത്തിയമര്‍ത്തി മരണവേദന കടിച്ചിറക്കുമ്പോഴും അദ്ദേഹം ചിലത് പറയുുണ്ടായിരുു. പെയ്യാന്‍ തൂങ്ങിനില്‍ക്കു കാര്‍മേഘം പോലെ മൂടിക്കെട്ടിയ മുഖങ്ങളുമായി സ്വഹാബികള്‍ ചുറ്റും കൂടിന്ി കാത് കൂര്‍പ്പിച്ച് അത് കേട്ടു. എന്തായിരുു ഖലീഫയുടെ അവസാന മൊഴി?
‘അന്ത്യ നിമിഷം’ എ കഥ വായിക്കുക


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍