Click to Download Ihyaussunna Application Form
 

 

ശൈഖ് ജീലാനി

ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യുടെ അന്ത്യനിമിഷങ്ങള്‍

ശൈഖ് അബ്ദുല്‍ഖാദിര്‍(ഖ.സി)ന്റെ ജനനം ഹിജ്റ വര്‍ഷം 470 ലാണ്. വിയോഗം ഹിജ്റ 560 ലും. ആകെ വയസ്സ് 91. ബാഗ്ദാദില്‍ എത്തുന്നത് 18 വയസ്സ് തികഞ്ഞ കാലത്ത്. അതിനുശേഷം ത്യാഗോജ്ജ്വലവും വൈജ്ഞാനികവും അധ്യാത്മ പ്രചോദിതവുമായ കാലങ്ങള്‍ അന്ത്യംവരെ പിന്നിട്ടു ലോകോത്തര പണ്ഢിതനും സൂഫിയുമായിത്തീര്‍ന്നു. തന്റെ ദൌത്യത്തെക്കുറിച്ച് മഹാന്‍ ഒരു കവിതാ ശകലത്തിലൂടെ വ്യക്തമാക്കിയത് ഇങ്ങനെ: ലികുല്ലി വലിന്‍ ലഹു ഖദമുന്‍വഇന്നീ അലാഖദമിന്നബീ ബദ്രില്‍കമാലി (ഓരോ വലികളും ഓരോ നബിവശി ഞാനെന്റെ സീബാവാ കാല്‍വശി എന്നോവര്‍) ശൈഖ് പറഞ്ഞത് [...]

Read More ..

ഖാദിരീ ത്വരീഖത്ത്

ഖാദിരീ ത്വരീഖത്ത്

മഹാനായ ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) മുറബ്ബിയായ ശൈഖും പ്രസിദ്ധ കറാമത്തുകളുടെ ഇറവിടവുമായിരുന്നുവെന്ന കാര്യം ഇജ്മാഅ് പോലെ സുസ്ഥിരമാണ്. ഹിജ്റ 963 ല്‍ പരലോകം പ്രാപിച്ച അല്ലാമാ മുഹമ്മദുത്താദിഖി അല്‍ഹലബി(റ) പറയുന്നു:

Read More ..

ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍

ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍

നിരന്തരമായ പരിശീലനവും പ്രയത്നവും മുഖേന ഭൌതിക മേഖലയില്‍തന്നെ അസാമാന്യമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്നുണ്ട്. ഏഷ്യാഡിലെയും ഒളിംപിക്സിലെയും ഓരോ ജേതാവിനും പരിശീലനത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളുണ്ടല്ലോ.

Read More ..

സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..

മണ്‍മറഞ്ഞവരെ എന്തിന് വിളിക്കണം. അവരെ വല്ലവരും വിളിച്ചിട്ടുണ്ടോ. മരിച്ചവര്‍ ആരായാലും അവരെ വിളിക്കാന്‍ പാടില്ലെന്നും വിളിച്ചിട്ട് പ്രയോജന മില്ലെന്നും അല്ലാഹുവിനെ മാത്രം വിളിക്കണമെന്നുമല്ലേ പ്രമാണം “നബിയേ! തീര്‍ച്ചയായും താങ്കള്‍ മരിച്ച വരെ കേള്‍പ്പിക്കുകയില്ല.” എന്ന ആയത്തിലെ ‘മൌതാ’ എന്നതിന്റെ ഭാഷാര്‍ഥം ശവങ്ങള്‍ എന്നാണ്. ആലങ്കാരികമായി, ഒരു ഉപകാരവും ഇല്ലാത്തത് എന്നാണ് അര്‍ഥം. അലങ്കാരാര്‍ഥത്തെ ഭാഷാര്‍ഥമായി വളച്ചൊടിച്ച് സാധാരണക്കാരെ വഴിതെറ്റിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കോപാകുലനായ പിതാവ് എത്ര ഉപദേശിച്ചിട്ടും സ്വീകരിക്കാത്ത മകനെക്കുറിച്ച് ‘ആ പോത്തിനോട് പറഞ്ഞിട്ട് കാര്യമില്ല’ എന്ന് [...]

Read More ..

ആത്മദര്‍ശനത്തിലേക്കുള്ള കവാടം

സുന്ദരന്‍, സുമുഖന്‍, കരിവണ്ടുപോലെ കറുത്ത കേശം, തൂവെള്ള വസ്ത്രം, അദ്ദേഹം ആ സദസ്സിലേക്ക് കടന്നുവരികയാണ്. സദസ്സിലുള്ള ആര്‍ക്കും അദ്ദേഹത്തെ അറിഞ്ഞുകൂടാ. വിദേശിയുടെ യാത്രാലക്ഷണവുമില്ല. നബി(സ്വ)യും സഖാക്കളും ഇരിക്കുന്ന ആ സദസ്സില്‍ നബി(സ്വ)ക്കഭിമുഖമായി അയാള്‍ ഇരുന്നു. ഒരു ഗുരുവിന്റെ മുന്നില്‍ ഇരിക്കുന്ന വിനയാദരങ്ങളോടെ. ആ അത്ഭുത മനുഷ്യനില്‍ എല്ലാവരുടെയും കണ്ണുകള്‍ ഉടക്കി നിന്നു. അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു. “നബിയേ, എനിക്ക് ഈമാന്‍ എന്താണെന്ന് പറഞ്ഞുതരിക.” നബി(സ്വ) ഈമാന്‍ കാര്യങ്ങള്‍ ആറെണ്ണം വിശദമായിപ്പറഞ്ഞു. ഉടനെ അത് ശരിവെച്ചുകൊണ്ട് ആഗതന്‍ പറഞ്ഞു: [...]

Read More ..

ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും

ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും

ഭൌതികാധിപതികള്‍ ജനജഡങ്ങളെ ഭരിക്കുമ്പോള്‍ ആത്മീയാധിപതികള്‍ ജനമനങ്ങളെയാണ് ഭരിക്കുന്നത്. അതിനാല്‍ ഇവര്‍ക്ക് പരിപാലകരുടെ ആവശ്യമില്ല.

Read More ..

ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)

ശൈഖ് ജീലാനി (ഖദ്ദസല്ലാഹു സിര്‍റഹുല്‍ അസീസ് ; പ്രൌഢഗംഭീരമായ അവിടുത്തെ ആത്മ രഹസ്യത്തെ ജഗന്നിയന്താവ് ഇനിയുമിനിയും പരിശുദ്ധിപ്പെടുത്തട്ടെ)യുടെ ജന്മദേശം പേര്‍ഷ്യയിലെ ‘കീലാന്‍’ ആകുന്നു. അറബിയില്‍ “ജീലാന്‍” എന്നാണ് അറി യപ്പെടുന്നത്. ആധുനിക ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ പടിഞ്ഞാറു ഭാഗത്ത് ‘ത്വബരിസ്ഥാന്‍’ സ്റ്റെയ്റ്റിലെ ഒരു ജില്ലയാണ് ജീലാന്‍. കാസ്പിയന്‍ സമുദ്രതീരത്താണീ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജീലാനിലെ ‘നിഫ്’(ചശളള)ഗ്രാമത്തിലാണ് ശൈഖ് ഭൂജാത നായത്. ഇറാനില്‍ ജനിച്ച ശൈഖ് ജീലാനി ജീവിതത്തില്‍ സിംഹഭാഗവും കഴിച്ചു കൂട്ടിയത് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലായിരുന്നു. ഹിജ്റ: [...]

Read More ..

ജീലാനീ ദിനം

ഖുതുബുല്‍ അഖ്ത്വാബ് ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ (ഖു:സി) തങ്ങളുടെ ചരമദിനം മുസ്ലിംലോകം ആചരിക്കുകയാണ്. പ്രവാചകര്‍(സ്വ)ക്കും സ്വഹാബത്തിനും ഉത്തമ നൂറ്റാണ്ടില്‍ തന്നെ ജീവിച്ച നാലു മദ്ഹബിന്റെ ഇമാമുകള്‍ക്കും ശേഷം ഇസ്ലാമികലോകം കണ്ടണ്ട മഹോന്നതനായ വ്യക്തിയെന്ന നിലക്ക് ശൈഖ് ജീലാനി(റ)യെ നാം ആദരിക്കുന്നു. ആദരവിന്റെ ഭാഗമാണ് ജന്മദിനാഘോഷവും ചരമദിനാചരണവുമൊക്കെ. പരിശുദ്ധമായ ജീവിതവും ലൌകികവിരക്തിയും കര്‍ശനമായ ആത്മനിയന്ത്രണവും സ്വയം സമര്‍പ്പണവും കൊണ്ടണ്ട് ഔന്നത്യം നേടിയവരാണ് ഔലിയാക്കള്‍. അന്ത്യപ്രവാചകരായ മുഹമ്മദ് മുസ്ത്വഫാ(സ്വ)യിലൂടെ പ്രവാചക നിയോഗം അവസാനിച്ച സ്ഥിതിക്ക് [...]

Read More ..